04
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുൽ ദ്രാവിഡ്, പുരുഷ സീനിയർ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവന. പരിപാടി അവസാനിച്ചതിന് ശേഷം, ടി20 ലോകകപ്പിനുള്ള ചുമതല രോഹിത്തിന് നൽകാനുള്ള തീരുമാനത്തെക്കുറിച്ച് ബിസിസിഐ സെക്രട്ടറി വിശദമായി സംസാരിച്ചു.